Thursday 25 October 2018

ഭക്ഷണത്തിന് വേണ്ടി മാത്രം


ജോലിയിൽ കയറി മൂന്ന് ഷമായി. കമ്പനിയിൽ പുതിയ ടെക്നിക്കജോലികളായതുകൊണ്ട് മറ്റു കാര്യങ്ങളിഅധികം ശ്രദ്ധിക്കാതെ എന്നെ പ്പിച്ച ജോലി ഞാചെയ്തുകൊണ്ടിരുന്നു. റാത്തോഡ് ശ്രീവാസ്‌തവ മാനേജആണ്. സാധാരണയായി സംസാരിക്കുന്ന രീതിയിലല്ല ഇന്നത്തെ സംഭാഷണം. ഇന്ന് വളരെ ഉറക്കെയാണ് ംസാരിക്കുന്നത്. എല്ലാവരോടും അത് ചെയ്യണം ഇത് ചെയ്യണമെന്ന് പറഞ്ഞു നടക്കുന്നുണ്ട്. എന്തൊക്കൊയോ വലിയ ജോലികൾ ചെയ്യുന്നതായി ഭാവിച്ചു അയാൾ സംസാരിച്ചു കൊണ്ടിരുന്നു. അയാളുടെ സ്ഥിരം ശീലമല്ല. ഈ കഴിഞ്ഞ ഒരു വർഷവും അയാ  ഇങ്ങനെ സംസാരിക്കുന്നത് ഞാകണ്ടിട്ടില്ല. അയാപറഞ്ഞില്ലെങ്കിലും അവനന്നായി ജോലി ചെയ്യുന്നുണ്ട്. എന്റെ അടുത്ത് എത്തിയ അയാപതുക്കെ എന്തോ ചോദിച്ചു മുന്നോട്ട് പോയി. ഞങ്ങൾ തമ്മിമൂന്ന് ഷത്തെ പരിചയമുണ്ട്. അത് കൊണ്ട് അയാഉറക്കെ പറഞ്ഞഭിനയിച്ച നാടകം എന്റെ മുമ്പികാണിച്ചില്ല. മറ്റു പലരും പുതിയ ജോലിക്കാരാണ്. അവരുടെ മുന്നിലാണ് അയാനാടകം കളിച്ചത്. അതിന്റെ ത്ഥം ആലോചിക്കുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ എനിക്ക് മനസിലായി. ഈമിയ ലീഡർ (ഒരു വലിയ ഗ്രൂപ്പ് ) അന്ന് ജോലി സ്ഥലം സന്ദശനം നടത്തുന്നു. അവിടെ മറ്റു നേതാക്കന്മാരെല്ലാം എത്തിയിട്ടുണ്ട്. അവരുടെ മുന്നിചില കളികൾ. അയാൾ ചെയ്തത് തെറ്റല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടിയുള്ള ചില സൂത്രങ്ങൾ 

ഇത് മറ്റൊരു മയിലേക്ക് എന്നെ കൊണ്ടുപോയി. പണ്ട് വീട്ടിലെ പറമ്പു കിളച്ചു വൃത്തിയാക്കാജോലിക്കാരെ പ്പിച്ചിരുന്നു. നാലോ അഞ്ചോ പേര് കൈക്കോട്ടുമായി ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന പോലെ പറമ്പു ഉഴുതു മറിക്കും. കവുങ്ങും തെങ്ങും ഇടകലന്ന് നിക്കുന്നതുകൊണ്ട് ട്രാക്ടഉപയോഗിച്ചു ഉഴുതുമറിക്കാകഴിയില്ല. പപ്പാ വീട്ടിലുണ്ടെങ്കിൽ നാല് മണിയാകുമ്പോൾ അവർക്ക് ചായ കൊടുക്കാനായി അവരുടെ അടുത്തേക്ക് പോകുന്ന രംഗം ഓർമ്മ വന്നു. ചായ കൊടുക്കാനായി കൈ നീട്ടിയാൽ അവർ അത് അവിടെ വെക്കാൻ പറയും. പിന്നെ അഞ്ചു മിനിറ്റ് മുതലാളിയെ കാണിക്കാനുള്ള കിള തുടങ്ങും. ഓരോ തവണ കിളക്കുമ്പോഴും അവരുടെ ജീവൻ പോകുന്ന ശബ്ദം കേൾക്കാം. അഞ്ച് പേരൊരുമിച്ചു കിളക്കുമ്പോൾ അവരുടെ ശ്വാസോച്ഛാസം ദ്രുത താളത്തിലുള്ള ഗാനപോലെയായി മാറും. ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള കിളയാണ്. ചില സംഘ നൃത്തങ്ങൾ പതിയെ തുടങ്ങി പിന്നെ ദ്രുത താളത്തിലായി മാറി വീണ്ടും പതിയെ അവസാനിക്കും. ജോലികൾ അവർക്ക് ജീവിതം നൃത്തം തന്നെ. ഉറക്കെ സംസാരിച്ച എന്റെ ടെക്ക് കമ്പനിയിലെ മാനേജർ റാത്തോഡും അതേ നൃത്തം തന്നെയാണ് ചെയ്തത്.

Tuesday 16 October 2018

അവിശ്വസനീയമായ ശാസ്ത്ര കഥ


തൃശൂർ സെയിന്റ് തോമസ് കോളജിൽ  ഫിസിക്സ് ഡിഗ്രി ചെയ്ത്കൊണ്ടിരിക്കുന്ന കാലം. അക്കാലത്ത് നടന്ന സെമിനാറിഒരു പ്രൊഫെസ്സപറഞ്ഞ കഥ. ശാസ്ത്രത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് തന്നെ എനിക്ക് ഇത് പ്രിയപ്പെട്ട കഥയാണ്. നടന്ന സംഭവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കൂട്ടം റഷ്യൻ ശാസ്ത്രജ്ഞന്മാതിയറി ഓഫ് കായോസുമായി ബന്ധപ്പെട്ട പഠനങ്ങനടത്തികൊണ്ടിരിക്കുകയായിരുന്നു. ഒരു പക്ഷേ 1980-നും - 1994-നും ഇടയിൽ നടന്നിരിക്കാസാധ്യതയുള്ള കാര്യമാണ് ഞാപറയുന്നത്. അവഒരു കൂട്ടം മുയലുകളെ പിടികൂടി. അതിതള്ള മുയലിനെയും കുട്ടി മുയലുകളെയും വേർതിരിച്ചു. നാലോ അഞ്ചോ കുട്ടിമുയലുകളെയും തള്ളമുയലിനെയും വിവിധ കപ്പലുകളിലാക്കി അറ്റലാന്റിക് സമുദ്രത്തിലെ വ്യത്യസ്ത ദിക്കുകളിലേക്ക് യാത്രയായി. അനേകായിരം കിലോമീറ്ററുകമുയലുകളെയും കൊണ്ട് ശാസ്ത്രജ്ഞസഞ്ചരിച്ചു. അവമുകൂട്ടി തീരുമാനിച്ച സമയത്ത് ഒരു കപ്പലിലെ കുട്ടി മുയലിനെ കൊലപ്പെടുത്തി. അതെ സമയം തള്ള മുയലിന്റെ ഹാർട്ട് ബീറ്റ്സിൽ അസാധാരണമായ ചലനങ്ങശാസ്ത്രജ്ഞരുടെ ഇസിജി മെഷീനിദൃശ്യമായി. കുറേ സമയത്തിന് ശേഷം മറ്റൊരു കപ്പലിലുള്ള മുയകുട്ടിയെ ശാസ്ത്രജ്ഞർ കൊലപ്പെടുത്തി. അപ്പോഴും അസാധാരണമായ മാറ്റം മുയലമ്മയുടെ ഹാട്ട് ബീറ്റ്സിൽ അവശ്രദ്ധിച്ചു. അഞ്ച് മുയകുട്ടികളെ കൊന്നപ്പോഴും അവഅത് ശ്രദ്ധിച്ചു. ഒരു മുയകുട്ടിയെ കൊന്നപ്പോമറ്റൊരു മുയകുട്ടിയുടെ ഹാട്ട് ബീറ്റ്‌സ് ചലനങ്ങളിലും മാറ്റങ്ങശ്രദ്ധിച്ചു. എത്രയോ ദൂരെ നടന്ന മുയകൊലപാതങ്ങമുയലമ്മ അറിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...